Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alappuzha Cpm

പിണറായിയുടെ ചെരുപ്പിന്‍റെ വാറഴിക്കാൻ പോലും ജി. സുധാകരന് യോഗ്യതയില്ല; അഞ്ഞടിച്ച് എച്ച്.സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് ജി.സുധാകരൻ വിളിച്ചതിനു മറുപടിയായിട്ടാണ് മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാം രംഗത്തെത്തിയത്.

കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധപതിച്ചു. പിണറായി വിജയന്‍റെ ഔദാര്യം കൊണ്ടാണ് സുധാകരന്‍റെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്. പിണറായി വിജയന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാൻ പോലും സുധാകരന് യോഗ്യതയില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിൽ കുറിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരൻ വലിയ തോതിൽ പണം പിരിച്ചിരുന്നു. ഇതിന്‍റെ കണക്ക് വ്യക്തമാക്കാൻ സുധാകരന് ധൈര്യമുണ്ടോയെന്നും സലാം ചോദിച്ചു. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനിടെ ജി. സുധാകരൻ പിണറായി വിജയനെതിരേയും കെ.എൻ. ബാലഗോപാലിനെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Latest News

Corehub Up